Nandancode Massacre: നന്തൻകോ‍ട് കൂട്ടക്കൊല: വിധി മേയ് ആറിന്, പ്രതി കൊന്നത് 4 പേരെ

Nandancode Massacre: തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് കേദല്‍ കോടതിയില്‍ വാദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 28, 2025, 08:19 PM IST
  • നന്ദന്‍കോട് കൂട്ടക്കൊല കേസിന്റെ വിധി മേയ് ആറിന്
  • ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറയുന്നത്
  • കേസിലെ ഏക പ്രതി കേദല്‍ ജിന്‍സണ്‍ രാജയാണ്
Nandancode Massacre: നന്തൻകോ‍ട് കൂട്ടക്കൊല: വിധി മേയ് ആറിന്, പ്രതി കൊന്നത് 4 പേരെ

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊല കേസിന്റെ വിധി മേയ് ആറിന്. ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കേസിലെ ഏക പ്രതി കേദല്‍ ജിന്‍സണ്‍ രാജയാണ്.

Also Read: തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭർത്താവിനും ഭർതൃ മാതാവിനും ജീവപര്യന്തം ശിക്ഷ

2017 ഏപ്രില്‍ എട്ടിനാണ് കൂട്ടക്കൊല നടന്നത്. മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനേയും വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News