)
റഷ്യക്കെതിരായ ഏതൊരു ആക്രമണത്തിനും തിരിച്ചടി നേരിടേണ്ടിവരുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് യുഎൻ ഉച്ചകോടിയിൽ പറഞ്ഞു. ജർമ്മനി റഷ്യയെ നിരീക്ഷിക്കുന്നുണ്ടെന്ന് ആരോപിക്കുകയും, റഷ്യൻ വ്യോമാതിർത്തിയിലെ വിമാനങ്ങൾ വെടിവയ്ക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
റഷ്യ ഒരിക്കലും യൂറോപ്യൻ യൂണിയനെയോ, നാറ്റോ രാജ്യങ്ങളെയോ ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ച് ലക്ഷ്യം വച്ചിട്ടില്ലെന്നും ഭാവിയിൽ അങ്ങനെ ചെയ്യാൻ പദ്ധതിയില്ലെന്നും ലാവ്റോവ് യുഎൻ പൊതുസഭയെ അറിയിച്ചു.
BREAKING
— Visegrád 24 (@visegrad24) September 27, 2025
Russia’s Foreign Minister Sergei Lavrov slams Israel at the UN, saying it has no justification to annex the West Bank & bomb Palestinian children in Gaza nor destroy the schools & hospitals there.
Annexing half of Ukraine & bombing Ukrainian kids seems to be ok though pic.twitter.com/8ci6motYM8
ALSO READ: കിഴക്കൻ സെൻട്രി കൂടുതൽ ശക്തമാക്കാൻ തയാറായി നാറ്റോ, ബാൾട്ടിക് കടലിലെ സാന്നിധ്യം വർദ്ധിപ്പിക്കും
യുക്രൈൻ-റഷ്യയുടെ യുദ്ധം രൂക്ഷമാകുമ്പോൾ, സമീപ ആഴ്ചകളിൽ നാറ്റോയുടെ കിഴക്കൻ ഭാഗത്ത് പിരിമുറുക്കം വർദ്ധിക്കുന്നു. റഷ്യ മൂന്ന് യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് അയച്ചതായും, നാറ്റോ യുദ്ധവിമാനങ്ങൾ റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടതായും എസ്തോണിയ പറഞ്ഞു.
നാറ്റോയുടെ കിഴക്കൻ ഭാഗത്ത് പിരിമുറുക്കം വർദ്ധിക്കുന്നതിനാൽ യുക്രൈൻ-റഷ്യ യുദ്ധത്തിന് ആസന്നമായ ഒരു അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിയിരിക്കുന്നു. റഷ്യൻ ജെറ്റുകൾ വെടിവച്ചുവീഴ്ത്തുക എന്ന ആശയത്തെ അംഗീകരിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ ആഴ്ച പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.