)
വീഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്വേച്ഛാധിപത്യ പ്രവണതകളെയും അനിയന്ത്രിതമായ അഴിമതിയെയും അപലപിച്ച് അമേരിക്കയിൽ വൻ പ്രതിഷേധം. ട്രംപിനെതിരെയുള്ള 'നോ കിംഗ്സ്' പ്രതിഷേധത്തിൽ വിവിധ തരം പ്രായക്കാരാണ് കൂട്ടത്തോടെ തെരുവിലിറങ്ങിയത്.
ജനുവരിയിൽ അധികാരമേറ്റ ഡോണൾഡ് ട്രംപിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് സമരം. ട്രംപ്ൻ്റെ ഭരണത്തിൽ നിരാശരായ ജനങ്ങൾ ന്യൂയോർക്ക് നഗരത്തിലെ ടൈം സ്ക്വയറിൽ സമാധനപരമായ പ്രതിഷേധത്തിന് ഒത്തുചേർന്നിരിക്കുകയാണ്.
BREAKING: This is in Trump's back yard. Washington DC No Kings Day Protest. This is just the start of the day.
— Brian Krassenstein (@krassenstein) October 18, 2025
It is absolutely unbelievable how many people are turning out for this. I love how everyone is staying peaceful. It's exactly what Trump doesn't want. pic.twitter.com/xHuCHguAyg
ബോസ്റ്റൺ, ഫിലാഡൽഫിയ, അറ്റ്ലാന്റ, ഡെൻവർ, ചിക്കാഗോ, സിയാറ്റിൽ എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്ക് ആയിരക്കണക്കിന് ജനങ്ങളാണ് ഇന്നലെ എത്തിച്ചേർന്നത്. ഇന്ന് സംഘടിപ്പിക്കുന്ന റാലികളിൽ വിവിധ സ്ഥലങ്ങളിൽ നിന്നും 2600 ലധികം ആളുകൾ എത്തിച്ചേരുമെന്നാണ് വിവരം. പ്രതിഷേധവുമായ് ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസറ്റ് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.