)
വാഷിംഗ്ടൺ: വെടി നിർത്തൽ കരാർ ലംഘിച്ചാൽ യുദ്ധം തുടരാൻ അനുവദിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഗാസയിലെ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാറിൻ്റെ ഭാഗമായി, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ദികളെ കൈമാറണമെന്ന നിബന്ധന ഹമാസ് പാലിക്കുന്നില്ലെന്ന് ഇസ്രായേൽ ആരോപിക്കുന്നതിനിടെയാണ് ട്രംപിൻ്റെ പ്രസ്താവന. ഹമാസിൻ്റെ പ്രശ്നം എന്താണെങ്കിലും, അത് പെട്ടന്ന് തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിബന്ധന പാലിച്ചില്ലെങ്കിൽ, ഗാസയിലേക്ക് അനുവദിക്കുമെന്ന് പറഞ്ഞ മാനുഷിക സഹായം കുറയ്ക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുമെന്ന് ഇസ്രയേൽ അധികൃതർ ഐക്യരാഷ്ട്രസഭയോട് പറഞ്ഞു. 20 പോയിൻ്റ് അടങ്ങിയ സമാധാന കരാറിൽ, ഇരു രാജ്യങ്ങളും കരാർ അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ മോചിപ്പക്കണമെന്ന് പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.