വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തിൽ 18 പ്രതികളും പിടിയിലായതായി പോലീസ് അറിയിച്ചു. കൽപ്പറ്റ കോടതിയിൽ കീഴടങ്ങാൻ എത്തുന്ന വഴിയാണ് മുഖ്യപ്രതിയായ സിൻജോ ജോൺസൺ പോലീസിന്റെ പിടിയിലാകുന്നത്. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതിചേർക്കുമോ എന്ന കാര്യമാണ് ഇനി വ്യക്തമാക്കാനുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗദ് റിഷാൽ കാശിനാഥൻ അജയകുമാർ സിൻജോ ജോൺസൺ എന്നീ പ്രധാന പ്രതികൾക്ക് വേണ്ടി പോലീസ് ഇന്ന് ലുക്ക് ഔട്ട്  നോട്ടീസ് ഇറക്കിയിരുന്നു. ഈ നാല് പേരും ആദ്യ പ്രതിപട്ടികയിൽ ഉള്ളവരാണ്. സിദ്ധാർത്ഥന്റെ മരണംതൊട്ട്  ഒളിവിൽ കഴിയുകയായിരുന്ന ചിഞ്ചോ ജോൺസൺ അന്വേഷിച്ച് പോലീസ് കൊല്ലത്ത് എത്തിയെങ്കിലും കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് പ്രതിയെ പോലീസിന് പിടികൂടാൻ സാധിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.