ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രത്തിൽ എല്ലാ  വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കണം എന്ന ഹർജിയിൽ പ്രധാനപ്പെട്ട നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. തെരഞ്ഞെടുപ്പുകളുടെ നിയന്ത്രണാധികാരം തങ്ങൾക്കല്ല എന്നാണ് കോടതിയുടെ പ്രതികരണം.  ഇതോടെ വിവിധുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹർജിയിൽ വിധി പറയുന്നത് തൽക്കാലത്തേക്ക് മാറ്റിവെച്ചു. വെറും സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കോടതിക്ക് തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ്  ജസ്റ്റിസ് ദിപാന്‍കര്‍ ദത്തയും ഉള്‍പ്പെട്ട ബെഞ്ചാണ് നിരീക്ഷിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: തെരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു


വോട്ടർമാർക്ക് തങ്ങളുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സ്വയംഭരണ മാർഗമാണ് VVPAT. 
ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരോട്  ഇവിഎമ്മുകളുടെ കാര്യക്ഷമതയെ സംശയിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നല്ല രീതിയിൽ പ്രവർത്തിച്ചാൽ അഭിനന്ദിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.