ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്ന പിസി ജോര്‍ജിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് അര്‍ധമനസോടെയാണ് നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി.
തലമുറമാറ്റം ഒന്നും അല്ലെങ്കിലും സുധാകരനും ചെന്നിത്തലയും വന്നപ്പോൾ കോൺഗ്രസിൽ നേതൃമാറ്റം സാധ്യമായിരുന്നു. എന്നാൽ അമ്പത് ലക്ഷം അംഗത്വമെന്ന് പ്രഖ്യാപിച്ച സുധാകരന്റെ വാക്കുകളെല്ലാം വെറും വാക്കായിരിക്കുകയാണ് ഇപ്പോൾ.
കെ.വി തോമസിന്റെ മറുപടി ലഭിച്ചതിന് ശേഷം വീണ്ടും അച്ചടക്ക സമിതിയോഗം ചേരും. അതിൽ തീരുമാനമെടുത്തതിന് ശേഷം കോൺഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷ സോണിയാ ഗാന്ധി വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക
പാർട്ടി മര്യാദയും അച്ചടക്കവും കെവി തോമസ് ലംഘിച്ചതായും കെപിസിസി അധ്യക്ഷൻ സോണിയാ ഗാന്ധിയെ അറിയിച്ചുണ്ട്. കെപിസിസിയുടെ ശുപാർശ സോണിയാ ഗാന്ധി പാർട്ടി അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്.
പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിന് മുന്പില് നിബന്ധന വച്ച സിപിഎമ്മിനെ പരിഹസിച്ച് കെ പി സി സി അദ്ധ്യക്ഷന്‍ കെ. സുധാകരൻ കോണ്‍ഗ്രസില്ലാതെ മതേതര സഖ്യം സാധ്യമാവില്ല എന്നും സുധാകരന് പറഞ്ഞു.
പാർട്ടി ഭരണഘടന പ്രകാരം ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സഘടനയല്ല. എന്നാൽ അതിനെല്ലാം മുകളിലാണ് ഐഎൻടിയുസിക്ക് എഐസിസി നൽകിയിരിക്കുന്ന സ്ഥാനമെന്ന് കെ സുധാകരൻ പറഞ്ഞു.
ദേശീയതലത്തില്‍ മാത്രമല്ല, ശക്തമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തില്‍ പോലും ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പരിതാപകരമായ അവസ്ഥയിലേയ്ക്ക് എത്തിയിരിയ്ക്കുകയാണ്. അഭിപ്രായ ഭിന്നതയും ആഭ്യന്തര കലഹവും പാര്‍ട്ടിയെ താറുമാറാക്കിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.