Birthday special: സ്റ്റൈല്‍മന്നന്‍റെ 68 മത്തെ പിറന്നാള്‍, ചിത്രങ്ങള്‍ കാണാം...
രജനികാന്ത് തമിഴ്നാട്ടുകാരുടെ എല്ലാമാണ്. ദൈവത്തെപ്പോലെയാണ് അവര്‍ രജനികാന്തിനെ കാണുന്നത്
തമിഴ്നാട് സര്‍ക്കാരിന്‍റെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ആറു പ്രാവശ്യം രജനികാന്ത് നേടിയിട്ടുണ്ട്. മാത്രമല്ല രാജ്യം പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ ബഹുമതികള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. സിനിമയില്‍ വരുന്നതിന് മുന്‍പ് അദ്ദേഹം ബസ് കണ്ടക്ടര്‍ ആയിരുന്നു
1973 ൽ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേർന്നു. ഈ സമയത്ത് അദ്ദേഹം ഇന്ത്യൻ ചലച്ചിത്ര സംവിധായകനായ കെ. ബാലചന്ദ്രയുമായി ബന്ധപ്പെട്ടു
1975 ൽ രജനികാന്ത് കെ ബാലൻചന്ദനെ വീണ്ടും കണ്ടുമുട്ടുകയും 'ഭൈരവി' എന്ന സിനിമയില്‍ ഒരു ചെറിയ റോള്‍ രജനികാന്തിന് നല്‍കുകയും ചെയ്തു