Aruvikkara Murder Update: രാവിലെ 4:30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യാ മാതാവിന്റെ പേരിലുള്ള വീടും സ്ഥലവും തന്റെയും ഭാര്യയുടെയും പേർക്ക് എഴുതി തരണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് അലി അക്ബറെ ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു