Kerala Governor vs Kerala Government : പദവിയിലിരുന്ന് ആർഎസ്എസ് പിന്തുണയുള്ള ആളാണെന്ന് ഗവർണർ ഊറ്റം കൊള്ളുകയാണ്. ഇത് ശരിയാണോ എന്ന് ആരിഫ് മുഹമ്മദ് ഖാൻ തന്നെ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
Mattannur Municipal Election Result 2022: രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 84.61 ശതമാനമെന്ന റെക്കോർഡ് പോളിംഗാണ് ഇത്തവണ മട്ടന്നൂരിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 83 ശതമാനമായിരുന്നു പോളിംഗ്.
Mattannur Municipal Election: 97 ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നഗരസഭയാണ് മട്ടന്നൂർ. ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരിൽ 35 ൽ 28 സീറ്റും എൽഡിഎഫിനൊപ്പമാണ്
ഇതിന് പിന്നാലെ സിപിഐ,സിപിഎം ഉപയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ചർച്ച നടന്നിട്ടില്ല. ലോകായുക്തയുടെ തീരുമാനത്തെ തള്ളാൻ സർക്കാറിന് അധികാരം നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിനു വിടണമെന്നാണു സിപിഐ നിർദ്ദേശം.
Kerala Lokayukta Ordinance : സിപിഐ മന്ത്രിമാരായ കെ.രാജനും പി പ്രസാദുമാണ് ഉടൻ ചേരാൻ പോകുന്ന നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ബില്ലിൽ എതിർപ്പ് അറിയിച്ചത്. ഈ രൂപത്തിൽ അവതരിപ്പിക്കുന്ന ബില്ലിനോട് യോജിപ്പില്ലെന്നാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭ യോഗത്തിൽ വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന് ഒരു പുതു ജീവന് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന തലത്തില്‍ ചിന്തന്‍ ശിബരം സംഘടിപ്പിച്ചത്. സംഘടന നവീകരണം, പെരുമാറ്റച്ചട്ടം. സാമ്പത്തിക സമാഹരണം, പോഷക സംഘടനകളുടെ ശക്തികരണം തുടങ്ങി നിരവധി കാര്യങ്ങളിലുള്ള ചര്‍ച്ചയ്ക്ക് ചിന്തന്‍ ശിബരം വേദിയായി.
Kerala Local Body By Election REsults 2022 : തൃത്താലയിലെ കുമ്പിടി, പലമേലിലെ എരുമക്കുഴി വാർഡ് ,കണക്കരിയിലെ കുറുമല്ലൂർ, മൂന്നാർ രാജകുമാരിയിലെ കുമ്പപ്പാറ എന്നിവിടങ്ങളിൽ എൽഡിഎഫ് മികച്ച വിജയം നേടി.
Saji Cheriyan Resignantion സംസ്ഥാന നേതൃത്വം ഒന്നടങ്കം സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തെ ന്യായികരിച്ചെങ്കിലും അവസാനം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ രണ്ടാം പിണറായി മന്ത്രിസഭയുടെ പുറത്തേക്ക് സജി ചെറിയാന് പോകേണ്ടി വന്നു.
VT Balaram On Saji Cheriyan Resignation ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ബന്ധു നിയമന വിവാദത്തിൽ രാജിവച്ച ഇപി ജയരാജനെ തിരികെ മന്ത്രിസഭിയലെത്തിക്കാൻ നാട്ടിൽ വലിയൊരു മനുഷ്യ നിർമിത പ്രളയം ഉണ്ടാക്കിയെന്ന് വി.ടി ബലറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ഒന്നും അറിയാതെ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് യു.ഡി.എഫാണെന്ന് പറയുന്നത് ശരിയായ രീതിയല്ല. എ.കെ ആന്റണി അകത്ത് ഇരിക്കുമ്പോഴാണ് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കെ.പി.സി.സി ഓഫീസ് ആക്രമിച്ചത്. അതിന് കൃത്യമായ തെളിവുകളുണ്ട്. നിരന്തരമായി കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.