വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി. റാത്തിക്കല്‍ സ്വദേശി നാസിയയാണ് (19) ആണ് ജീവനൊടുക്കിയത്. ഇന്നലെ വൈകുന്നേരമാണ് നാസിയയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു.
മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുമെന്ന് പോലീസ് അറിയിച്ചു.
സാമ്പത്തിക തട്ടിപ്പും വഞ്ചനയുമാണ് എല്ലാ പരാതികളിലും ഉള്ളത്.
ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാംനിലയില്‍ നിന്നും വിദ്യാർത്ഥിനി താഴേക്ക് ചാടുകായിരുന്നുവെന്നാണ് റിപ്പോർട്ട്.
ബന്ധുക്കൾക്കൊപ്പം സൂര്യോദയം കാണാനെത്തിയ ദ്രവിനേഷ് കൊക്കയിലേക്ക് ചാടുകയായിരുന്നു.
വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അമ്മയോട് വൈകാശ് ഫോൺ ചോദിച്ചെങ്കിലും നൽകിയില്ല.
തമിഴ്നാട്ടിലെ കൊരങ്ങിണി ഭാഗത്തുനിന്നുള്ള മലനിരകൾ വഴി മാത്രമേ അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിക്കൂ എന്നാണ് റിപ്പോർട്ട്.
ഭർതൃവീട്ടുകാർ യുവതിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് സുഫൈദയുടെ കുടുംബം ആരോപിച്ചു.
നിർമ്മാതാവായി തമിഴ് സിനിമയിൽ തന്റെ കരിയർ ആരംഭിച്ച രാജൻ എഴുത്തുകാരൻ, നടൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.
ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെജീവനക്കാരുടെ ഭീഷണിയിൽ മനംനൊന്തായിരിക്കും ഇങ്ങനൊരു കൃത്യം മുരളീധരൻ ചെയ്തതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
മണിയുടെ മരണത്തിൽ പ്രഫുല്ല മാനസികമായി തളർന്നുപോയി എന്നാണ് ബന്ധുക്കൾ പറയുന്നത്.
Kozhikode Suicide Case:ഒരേകയറിൽ തൂങ്ങി ശരണ്യയും അജേഷും. സംഭവം കോഴിക്കോട് കുറ്റ്യാടിയിൽ
ഉമ്മയുടെ മരണത്തിൽ തകർന്നുപോയ ഇർഫാന ഇർഫാന കുഞ്ഞുമായി ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഭിന്നശേഷിക്കാരൻ എങ്ങനെ തൂങ്ങിമരിച്ചുവെന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.
Bombay High Court Verdict: ഒരാളെ മരണത്തിലേക്ക് തള്ളിവിടണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കൂവെന്ന് കോടതി.
ലോൺ ആപ് മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോണിന്റെ അമ്മ കാനഡയിലാണ്.
യുവതിയുടെ മൃതദേഹം കണ്ട് മടങ്ങിയ പോലീസുകാരൻ ആത്മഹത്യ ചെയ്തു.
കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് ബാത്ത്റൂമിൽ കയറിയ കുട്ടിയെ നേരം കുറെ ആയിട്ടും കാണാതെ വന്നതോടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇദ്ദേഹം രണ്ടര വർഷമായി സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു.
ഇവരെ നാലു പേരെയും കാണാനില്ല എന്നുകാണിച്ച് കലാധരന്റെ അച്ഛൻ ഇന്നലെ വൈകുന്നേരം പോലീസിൽ പരാതി നൽകിയിരുന്നു