Independence Day 2023: സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ മണിപ്പുരിലെ കുക്കി, മെയ്തെയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട്.
No-Confidence Motion Debate: മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ മൗനവും നിസംഗതയുമാണ് മോദിസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. കലാപത്തിനിടെ ആദ്യം മണിപ്പൂര്‍ സന്ദര്‍ശിച്ച നേതാവാണ് രാഹുല്‍ ഗാന്ധി എന്നതും ശ്രദ്ധേയമാണ്.
No Confidence motion Update: ഒരു സംസ്ഥാനം വംശീയ കലാപത്തിന് ഇരയായി കത്തിയമരുകയാണ്, എന്നാല്‍, ഈ വിഷയത്തില്‍ പ്രധാനമന്ത്രി മോദി ഇതുവരെ പാർലമെന്റിൽ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല
Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ, ബിജെപി നേതാക്കൾ ദേശീയ തലസ്ഥാനത്ത് ഒരു യോഗം ചേർന്നിരുന്നു. അതിൽ 2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പരിപാടികൾ ആലോചിക്കുന്നതിനായി എൻഡിഎ എംപിമാരുടെ 10 ഗ്രൂപ്പുകൾ രൂപീകരിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Manipur Sexual Violence Video Case: മണിപ്പൂരിൽ രണ്ട് സ്ത്രീകൾക്ക് നേരെയുണ്ടായ അത്യന്തം നിർഭാഗ്യകരവും അസ്വീകാര്യവുമായ സംഭവത്തെക്കുറിച്ച്, സംഭവവികാസങ്ങൾ വെളിച്ചത്ത് വന്നതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
PM KISAN 14th Installment Released: രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 14 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.
PM Kisan 14th Installment Update: ജൂലൈ 27 ന് രാജസ്ഥാനിലെ സിക്കാറിൽ രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മോദി കർഷകരുമായി കൂടിക്കാഴ്ച നടത്തും. ഈ ചടങ്ങില്‍ അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യം കൈമാറും. പ്രധാനമന്ത്രി മോദി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴിയാണ് തുക കൈമാറുന്നത്.
Manipur Horror: ഗ്രാമത്തില്‍ കുകി സമുദായത്തില്‍പ്പെട്ട രണ്ടു വനിതകളുടെ നേര്‍ക്ക് ഒരു കൂട്ടം ആക്രമണകാരികള്‍ നടത്തിയ പൈശാചികത രാജ്യത്ത് മാത്രമല്ല ആഗോള തലത്തിലും വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരിയ്ക്കുകയാണ്
Manipur Violence: മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം അവിടെ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ കാണുമ്പോൾ വേദനയുണ്ടെന്നും ഇന്ത്യയിലെ അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞൻ എറിക് ഗാർസെറ്റി അഭിപ്രായപ്പെട്ടു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.