IPL 2021 ലെ ബാക്കിയുള്ള 31 മത്സരങ്ങളുടെ വേദി യുഎഇയിലെ വിവിധ സ്റ്റേഡിയങ്ങളിലായി കഴിഞ്ഞ IPL 2020 സീസൺ പോലെ നടത്തുമെന്നാണ് രാജീവ് ശുക്ല വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞത്.
മൂന്ന് തലത്തിലായിട്ടാകും ബാക്കിയുള്ള 31 മത്സരങ്ങൾ 21 ദിവസങ്ങൾ കൊണ്ട് സംഘടിപ്പിക്കാൻ പോകുന്നത്. പത്ത് ദിവസം രണ്ട് മത്സരങ്ങൾ വീതവും ഏഴ് ദിവസം ഒരു മത്സരങ്ങളും ബാക്കി നാല് ദിവസങ്ങളിലായി പ്ലേ ഓഫുകളും നടത്താനാണ് പദ്ധതി.
പത്ത് വർഷത്തിന് മുമ്പ് കൊച്ചി ടസ്ക്കേഴ്സ് കേരളക്കായി കളിച്ച താരങ്ങൾക്ക് ഇതുവരെ ബാക്കി 35 ശതമാനം പണം ലഭിച്ചിട്ടില്ല. ഏതെങ്കിലും വിധത്തിൽ ബിസിസിഐക്ക് പണം കണ്ടെത്താൻ സാധിക്കുമോ ? എന്നാണ് ഹോഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനായി ബിസിസിഐ പത്ത് ലിറ്ററിന്റെ ഓക്സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന ചെയ്തു എന്ന് ബോർഡ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
സുലക്ഷാനാ നായിക്, മദൻ ലാൽ, ആർപി സിങ് തുടങ്ങിയവർ അടങ്ങിയ മൂന്നംഗ ക്രിക്കറ്റ് വിദഗ്ധ സമിതയാണ് പവാറിനെ വീണ്ടും വനിതാ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചത്. ഏകപക്ഷീമായിട്ടായിരുന്നു തീരുമാനമെന്ന് ബിസിസിഐ പുറത്ത് വിട്ട് പ്രസ്താവനയിൽ അറിയിക്കുന്നത്.
ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള ചെന്നൈയുടെ ആദ്യ മത്സരത്തിൽ കുറഞ്ഞ് ഓവർ നിരക്കിനെ തുടർന്ന് ധോണിക്കെതിരെ പിഴ ചുമത്തുകയായിരുന്നു. സീസണിലെ ആദ്യ കുറ്റമായതിനാലാണ് പിഴ 12 ലക്ഷം രൂപയിൽ ഒതുങ്ങിയത്.
രണ്ട് ഗ്രൗണ്ട് സ്റ്റാഫിനും ഒരു പ്ലംബര്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചരിക്കുന്നതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ പത്തോളം ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു
ആരും പ്രതീക്ഷിക്കാതെ പെട്ടെന്ന് ബുമ്ര ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സ്വകാര്യമായി കാരണമെന്നായിരുന്നു ബിസിസഐ അയിച്ചിരുന്നത്.
ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെംഗളൂരൂ, അഹമ്മദാബാദ്, ന്യൂ ഡൽഹി എന്നീ നഗരങ്ങളിലാണ് മത്സരൾക്ക് വേദിയാകുക. ചെന്നൈയിലാണ് ആദ്യ മത്സരം നടക്കുക. ഏപ്രിൽ 9ന് ആരംഭിക്കുന്ന മത്സരം മെയ് 30ന് അവസാനിക്കുകയും ചെയ്യും.
Sardar Vallabhbhai Patel Sports Enclave & Narendra Modi Stadium എന്ന പേരിലാണ് അറിയപ്പെടുക. മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങിൽ President Ram Nath Kovind നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ രണ്ട് മത്സരങ്ങൾക്കും വേദിയാകുന്നത് നരേന്ദ്ര മോദി സ്റ്റേഡിയമാണ്.
നിശ്ചിത സമയത്തിനുള്ളിൽ രണ്ട് കിലോമീറ്റർ ദൂരം ടൈ ട്രയൽ നടത്താനാണ് BCCI പുതുതായി തീരുമാനിക്കുന്നത്. ഫാസ്റ്റ് ബോളർമാർ 8 മിനിറ്റ് 15 സെക്കൻഡുകൾ കൊണ്ടാണ് 2 കിലോ മീറ്റർ ദുരം ഓടിയെത്തണം. ബാറ്റ്സ്മാനും സ്പിൻ ബോളർമാരും 8 മിനിറ്റും 30 സെക്കൻഡുകളും എടുത്ത് വേണം 2 കിലോ മീറ്റർ ദൂരം മറികടക്കണം
113 റൺസ് വിജയലക്ഷ്യം ആന്ധ്ര 17 പന്ത് ബാക്കി നിർത്തി ആറ് വിക്കറ്റിനാണ് മറകടന്നത്. ആന്ധ്രക്കായി ഷോയിബ് മുഹമ്മദ് ഖാൻ, മനീഷ് ഗൊലമാരു എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.