മുൻവൈരാഗ്യമാണ് കൊലപാതശ്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
കോതമംഗലം പോലീസാണ് അർജുൻ ആയങ്കിയെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.
അതുലിന്റെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവ്. അതുലിന്റെ ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്.
കുട്ടിയെ സ്വന്തം വീട്ടിൽ നിന്നും ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി കൂട്ടിക്കൊണ്ടു പോയത്.
Vyttila Women Murder Case Updates: വിവാഹബന്ധം വേർപ്പെടുത്തിയ സുധ ഷാജിയുമായി അടുപ്പത്തിലാകുകയും നിലവിൽ തമ്മിൽ അഭിപായ വ്യത്യാസമുണ്ടായതിനെ തുടർന്ന് കൊല്ലുകയുമായിരുന്നു
Vyttila Woman Murder Case: തിങ്കളാഴ്ച രാത്രി വൈറ്റിലയിലെ റെയിൽവേ മേൽപ്പാലത്തിന് താഴെവച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരമായിരുന്നു തിരുവല്ലയിലെ സ്പായില്‍ ആറംഗ സംഘം അതിക്രമിച്ചുകയറിയത്.
വീഡിയോ സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ക്രിസ്തുമസ് പ്രാർത്ഥനാ യോഗത്തിനിടെയാണ് നാഗ്പൂർ പോലീസ് മൂവരെയും കസ്റ്റഡിയിലെടുത്തത്.
Child Death:കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്
പോലീസിന്റെ സമയോചിതമായ ഇടപെടലിൽ സത്യമംഗലത്തുള്ള ലോകേശ്വരന്റെ വീട്ടിൽ നിന്ന് മഹാലക്ഷ്മിയെ കണ്ടെത്തുകയും പ്രതികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
പുറത്തുവന്ന ശബ്ദ സംഭാഷണം യുവതിയുടേത് തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി ശബ്ദ പരിശോധന നടത്തും.
Online Fraud:ഓഫറുണ്ട്, ഐഫോണ്‍ പോലുള്ള സമ്മാനങ്ങൾ നേടാം എന്ന തരത്തിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാജ ലിങ്കുകൾ ഇപ്പോൾ പ്രചരിക്കുന്നത്
എന്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.
പോലീസിനെ കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു.
പ്രതി പുകവലിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപിപ്പിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ആക്രമണത്തിന് പിന്നിൽ അനിൽകുമാറിന്റെ സഹോദരന്റെ പേരിലുള്ള വാടക വീട്ടിൽ നിന്നും ഒഴിയാൻ പറഞ്ഞിട്ട് സുജാബ് ഒഴിയാത്തതിന്റെ വൈരാഗ്യമാണ്.
സംഭവവുമായി ബന്ധപ്പെട്ട് നഹലാസിൽ നാസിഫ്, മുഹമ്മദ് ഷാഫി, ചാലോട് സ്വദേശി പ്രവീൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.