Odisha: ഒഡീഷയിലെ നബരംഗ്പൂരിലെ ഹൈസ്കൂളിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും മോഷ്ടാക്കൾ കവർച്ച നടത്തി. കുറ്റകൃത്യം നടന്ന സ്ഥലത്ത് ക്ലാസ് മുറിയിലെ ബോർഡിൽ 'ഇത് ഞാനാണ് ധൂം 4' എന്ന് ഇംഗ്ലീഷിൽ (ഇറ്റ്സ് മീ ധൂം ഫോർ) എന്ന് ഒരു കുറിപ്പും എഴുതിയാണ് മോഷ്ടാക്കൾ പോയത്.
കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവർച്ച. സംഭവം നടന്നത് അർദ്ധരാത്രിയോടെയാണ്. ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിലായിരുന്നു അജ്ഞാതൻ കവർച്ച നടത്തിയത്.
വീടിന് പുറത്തെത്തിയ കുമാരി സമീപവാസികളോട് വിവരം ധരിപ്പിച്ചപ്പോഴായിരുന്നു സംഭവം പുറംലോകമറിഞ്ഞത്. ഏതാനും മാസങ്ങൾക്കു മുമ്പ് നരുവാമൂട്ടിൽ സമാനമായ മോഷണം നടന്നിരുന്നു. അന്നും ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയിൽ നിന്ന് 4 പവൻ തൂക്കംവരുന്ന മാല ആയിരുന്നു കവർന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ 21ന് പാറയടി സ്വദേശിയായ ജോയിയെ മാരകമായി ആക്രമിച്ചു പണം അപഹരിച്ച കേസിലും നിലയ്ക്കാമുക്ക് സ്വദേശിയായ രാജുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും ഇവർ പ്രതികളാണ്.
ഡെലിവറി ബോയിയെ കത്തികാട്ടി കൊള്ളയടിച്ച കേസില്‍ മലയാളി ഗുണ്ട അറസ്റ്റില്‍. ഇരുപതിലധികം കേസുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു പാപ്പച്ചനെയാണ് ചെന്നൈ പോലീസ് അറസ്റ്റു ചെയ്തത്.
ശ്രീകല ഭർത്താവിനോടൊപ്പം ബ്രിട്ടണിൽ കഴിഞ്ഞ സയമത്താണ് മോഷണം നടന്നതെന്ന് കുരതുന്നു. തിരികെ നാട്ടിയെത്തിയതിന് ശേഷമാണ് വീടിന്റെ പിൻവാതിൽ തല്ലിപൊളിച്ച നിലയിൽ കണ്ടെത്തിയത്.
മോഷ്ണം നടത്തിയത് മറ്റൊരു വിചിത്രമായ കാര്യത്തിനാണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ഇരുവരും മോഷ്ണം നടത്തിയത് തങ്ങളുടെ കാമുകിമാർക്ക് സമ്മാനം വാങ്ങി നൽകാനായിരുന്നു എന്ന്ന പ്രതികൾ പറഞ്ഞുയെന്ന് പൊലീസ് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.